സമാധാനത്തിന്റെ ദൈവം …………….. ഭാവന
രാമഥയിം - സോഫിമിൽ ഒരു വിവാഹം നടക്കുകയാണ്. യെരോഹാമിന്റെ മകൻ ഏൽക്കാനായാണ് വരൻ. വധു - ഹന്നാ... വലിയ ആഘോഷങ്ങളില്ലാത്ത സാധാരണ വിവാഹം... ചടങ്ങുകൾ ലളിതമെങ്കിലും വധുവരന്മാരുടെ നെയ്തെടുത്ത സ്വപ്നങ്ങൾക്കു പരിധികിളില്ലായിരുന്നു. മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല, അവനു തക്ക തുണയെ നൽകുന്ന ദൈവം...അങ്ങനെ ഒരായിരം സ്വപ്നങ്ങളുമായി ഹന്നാ എന്ന കൊച്ചു സുന്ദരി എല്കാന എന്ന വരനു സ്വന്തമായി...
ഹന്നാ വളരെ പെട്ടെന്നു തന്നെ ഭർതൃവീട്ടിൽ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഒരു ചിത്രശലഭത്തെ പോലെ അവൾ…
Continue Reading »
പാറയും മണലും
വായനാഭാഗം : മത്തായി 7:24 -27
“ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.”
രണ്ടു സംഭവങ്ങളെ കേൾവിക്കാരുടെ മുൻപിൽ സമർത്ഥിച്ചിട്ടാണ് യേശു കർത്താവു മലമേലുള്ള പ്രസംഗം (ഗിരി പ്രഭാഷണം) അവസാനിപ്പിക്കുന്നത്.…
Continue Reading »